14 ആഴ്ച മാത്രമുള്ളപ്പോൾ ഡ്രോക്ടർമാർ കൊന്നു കളയാൻ പറഞ്ഞ കുഞ്ഞ്, ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കണ്ടോ ഇതാണ് അമ്മയുടെ സ്നേഹം

തലച്ചോറ് ഇല്ലാതെ ജനിച്ചിട്ടുള്ള അത്ഭുത കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല എന്ന് ഡോക്ടർമാരുടെ മുൻവിധിയെ മാറ്റിവെച്ച് ഒരു ബാലന്റെ കഥയാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബ്രിട്ടാ ഭൂവന ദമ്പതികൾക്ക് അവനെ കിട്ടിയിട്ടുള്ളത് പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് അവനെ തലച്ചോറ് വളർച്ച ഇല്ല എന്ന് കണ്ടെത്തുന്നത് ജീവനോടെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല എന്നും അബോട്ട് ചെയ്യണമെന്നും ഡോക്ടർമാർ തിരിച്ചുവന്നാൽ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല അവർ കുഞ്ഞിനെ അബോർഷൻ.

   

ചെയ്യാനായിട്ട് അനുവദിച്ചില്ല എന്തുവന്നാലും അത് സഹിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് അവർ തീരുമാനത്തിൽ ഉറച്ചുനിന്നു ശേഷിച്ച മാസങ്ങൾ പ്രാർത്ഥനയോടുകൂടി തന്നെ കഴിച്ചുകൂട്ടിയ അമ്മ ദിവസമെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ മതി എന്ന ദൈവത്തോട് അപേക്ഷിച്ചു ചെക്കപ്പിൽ കുഞ്ഞിനെ ചെറിയ രീതിയിൽ തലച്ചോറ് വളർച്ച ഉണ്ടെന്നു കണ്ടെത്തി അതും കുഞ്ഞിനെ ജീവൻ രക്ഷിക്കാൻ കഴിയുന്നതായിരുന്നില്ല എന്നാൽ എട്ടാമത് മാസത്തിൽ കുഞ്ഞ് അനങ്ങിയോടുകൂടി അമ്മയ്ക്ക് പ്രതീക്ഷിച്ചു ഒടുവിൽ ഒമ്പതാമത്തെ മാസത്തിൽ സുഖപ്രസവത്തിൽ.

അവൻ പുറത്തുവന്നു ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിന്റെ വളർച്ച 20 ശതമാനം മാത്രമായിരുന്നു അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ അവയവങ്ങൾ എല്ലാം പ്രവർത്തനക്ഷമമായി മരണം സംഭവിക്കും എന്ന് വീണ്ടും പറഞ്ഞു എന്നാൽ മരണത്തിന് കീഴടങ്ങാൻ ആ ഒരു കുഞ്ഞു പോരാളി തയ്യാറായിരുന്നില്ല എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവൻ ജീവിച്ചു ശാസ്ത്രത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ഒരു അത്ഭുത ജീവിതം.

അതോടുകൂടി അവന്റെ കഥ ലോകം മുഴുവൻ പറയുന്നു നീല കണ്ണുകളും ആകർഷണം ആയിട്ടുള്ള മുടിയും നിഷ്കളങ്കമായ പുഞ്ചിരിയും ആരുടെയും മനം കവരുന്നു തന്നെയാണ് തലച്ചോർ വളർച്ച ഇല്ലാത്തതുകൊണ്ട് തന്നെ അവനെ കേൾക്കാനും കാണാനും ഒന്നും കഴിയുന്നുണ്ടായിരുന്നില്ല എന്നാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.