ഏഴു വർഷത്തെ ജലിൽ വാസം കഴിഞ്ഞ് രാഘവൻ എന്ന ഇറങ്ങുകയാണ് ചെയ്ത കുറ്റത്തിന്റെ സ്വഭാവവും ജയിലിലെ നല്ല കണക്കിലെടുത്ത് ശിക്ഷ വളരെയധികം ഏഴുവർഷമായി കുറച്ചു കിട്ടിയിട്ടുണ്ടായിരുന്നു സെൻട്രൽ ജയിലിൽ വതിൽ ചെറിയതോടുകൂടി തന്നെ തുറന്നു ആ വാതിലിലൂടെ രാഘവൻ പുറത്തു നോക്കി രാഘവാ ശബ്ദം കേട്ട ഭാഗത്തേക്ക് രാഘവൻ നോക്കിയിട്ടുണ്ടായിരുന്നു അത് ശ്രീധരനാണ് തന്റെ അയൽവാസി എന്റെ മോൾ എവിടെയാണ് അവൾ വരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് അച്ഛന് വീട്ടിൽ വന്നിട്ട് കണ്ടോളാം ശ്രീധരൻ അത് പറഞ്ഞ ചിരിക്കൂ അവർ.
ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോയി ശ്രീധരന്റെ വീടിന് മുമ്പിൽ ഓട്ടോ നിന്നും സുഹൃത്ത് ആണ് ഇങ്ങനെ ഒരു കാലിനു സ്വാധീനമില്ല ഞാനവന്റെ കൈയിൽ പിടിച്ചു മൂന്നുപേരും ഓട്ടോയിൽ നിന്ന് ഇറങ്ങി ശ്രീധരന്റെ വരവ് കാത്ത് ആളുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു അവരുടെ മനസ്സിൽ അയാളിപ്പോഴും ഒരു കൊലയാളി തന്നെയാണ് എന്നാൽ അയാൾ അവരെ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല നേരെ വീട്ടിലേക്ക്.
ഉള്ളത് ശ്രീധരന്റെ വീട്ടിലേക്കാണ് അവർ പോയിട്ടുള്ളത് മോളെ ലക്ഷ്മി അച്ഛൻ വന്നിട്ടുണ്ടെങ്കിൽ ശ്രീധരൻ അകത്തേക്ക് നോക്കി വിളിച്ചു പെട്ടെന്ന് ഒരു മുറിയിൽ നിന്ന് ഓടി വന്ന ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു അച്ഛനെ കണ്ട് അവൾ ഒരു നിമിഷം നിന്നു പോയി ഓടിവന്ന അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് അയാൾ കരഞ്ഞു എന്റെ മോൾ എന്തിനാണ് വിഷമിക്കുന്നത് ഇനി അച്ഛൻ ഉണ്ടല്ലോ അയാൾ അതും അവളെ ആശ്വസിപ്പിച്ചിട്ടുണ്ടായിരുന്നു ആ അച്ഛനും മോളും കൂടെ വെളിയിൽ നിൽക്കുകയാണോ വല്ലതും.
കഴിച്ചിട്ട് മതി ഇനി സംസാരം ശ്രീധരന്റെ ഭാര്യ ഗിരിജയാണ് അവരെല്ലാവരും കൂടി ഭക്ഷണം കഴിച്ചിട്ടുള്ളത് ഭക്ഷണത്തിനുശേഷം ശ്രീധരൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ വൃത്തിയാക്കി വെച്ചിട്ടുണ്ട് വൈകുന്നേരം ആകുമ്പോൾ നീയും മോളും കൂടെ അങ്ങോട്ട് പൊയ്ക്കോ രാഘവൻ അത് കേട്ട് മൂളിയും വൈകുന്നേരം ലക്ഷ്മിയുടെ തുണിയും മറ്റു സാധനങ്ങളെല്ലാം എടുത്തുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.