സ്വന്തം മകളെപ്പോലെ നോക്കി വളർത്തി മകൾ അവസാനം അമ്മയോട് ചെയ്തതുകണ്ടോ..

മംഗലത്ത് തറവാട്ടിലെ വിലാസിനി.. പേരുപോലെതന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് വിലാസിനി.. തെറ്റായ മാർഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല.. അവളുടെ തന്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീകാറ്റ് വിലാസിനി.. ഈ നാട്ടിൽ വന്നു കയറിയവളാണെങ്കിലും ഇരുപത്തിയൊന്ന് വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരി ആവുകയായിരുന്നു.. മംഗലത്തെ നടേശന്റെ ഭാര്യയുടെ പ്രസവകാല ചികിത്സ നൽകുവാനായി സഹായത്തിന് പാലക്കാട് നിന്ന് വന്നു അവൾ.. .

   

പിന്നീട് നടേശൻ തൻറെ സഹധർമ്മിണി ആക്കുകയായിരുന്നു.. പ്രസവത്തോടുകൂടി രുക്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരി ആയിട്ട് ആയിരുന്നില്ല.. പ്രസവിക്കാത്ത ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു ആ കുട്ടിയെ ഏറ്റുവാങ്ങിയത്.. അഞ്ചാറു വർഷങ്ങൾക്കുശേഷം നടേശൻ ഒരു രുക്മണിയുടെ അടുത്തേക്ക് യാത്രയായപ്പോൾ ആ വലിയ വീടിൻറെ അവകാശികളായി വിലാസിനിയും നന്ദിനിയും മാത്രമായി അവശേഷിച്ചു.. വർഷങ്ങൾ 21 കഴിഞ്ഞു തന്റെ മകൾക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….